ഇരുണ്ട കാലത്തെ തിരുത്തിയെഴുതാന്‍ പ്രയത്‌നിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി - മുഖ്യമന്ത്രി
ജാതീയമായ വേര്‍തിരിവുകളെ സാമൂഹ്യജീവിതത്തില്‍ നിന്നും പാടേ തുടച്ചുകളയാന്‍ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അയ്യങ്കാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു.